KeralaLatest NewsNewsNews Story

കലാഭവന്‍ മണിയുടെ മരണത്തില്‍ ഭാര്യാപിതാവിനു പങ്കുണ്ടെന്ന് ആരോപിക്കുന്നത് വിശ്വസനീയമോ?

മരിച്ചതെങ്ങനെയെന്ന ചോദ്യം ബാക്കിവെച്ച് മലയാളത്തിന്റെ ജനപ്രിയ നടന്‍ കലാഭവന്‍ മണിയുടെ വേര്‍പാടിന് ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു. പല ഘട്ടത്തിലുള്ള അന്വേഷണത്തിലൂടെ കിട്ടിയ തെളിവുകളുടെ വെളിച്ചത്തില്‍ കൊലപാതകമെന്നോ ആത്മഹത്യയെന്നോ ഉറപ്പിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ഇന്നും തീരാത്ത സംശയങ്ങളും ആശങ്കകളും ദുരൂഹതകളും ശേഷിപ്പിച്ച വിടവാങ്ങലില്‍ ജന്മനാട് ദുഃഖസ്മരണയില്‍ കഴിയുമ്പോള്‍ ചാലക്കുടിക്കാരെപ്പോലെ കേരളവും ചോദിക്കുന്നു -മണി മരിച്ചതെങ്ങനെ? ആ ചോദ്യം ബൈജു നിള്ളങ്ങലിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഉടനീളെ കാണാം.

ബൈജു നിള്ളങ്ങലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ അതിശയോക്തി
തോന്നാം..പക്ഷെ കാര്യങ്ങള്‍ ആ നിലയിലേക്ക്‌ പോയിക്കൊണ്ടിരിക്കുന്നു എന്നതാണ്‌ യാഥാർത്ഥ്യം.ഇന്നിന്റെ കാലത്ത്‌ ഇതുപോലുള്ള വാർത്തകള്‍ നമുക്ക്‌ ചുറ്റും പാറിനടക്കുന്നു എന്നതാണ്‌ യാഥാർത്ഥ്യം.സ്വത്തിഌം പണ
ത്തിഌംവേണ്ടി സ്വന്തം അച്ഛനമ്മമാരെപോലും വകവരുത്തുന്ന കല്‍ക്കിയുടെ കലികാലം..
മണിച്ചേട്ടന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട്‌ തുടക്കംമുതല്‍ പലരും സംശയിച്ചവരുടെ കൂട്ടത്തില്‍ അധിമാരും ആഴത്തില്‍ ശ്രദ്ധി
ക്കപ്പെടാതെ പോയ ഒരു വ്യക്തിയാണ്‌ മണിയുടെ ഭാര്യാ പിതാവ്‌ സുധാകരന്റേത്‌…അതിന്‌ കാരണങ്ങളേറെയാണ്‌…

ഒരു സിനിമാനടന്‍ എന്ന കഴുകന്‍ കണ്ണുവെച്ച്‌ തന്റെ മകള്‍ നിമ്മിയെ തങ്ങളേക്കാള്‍ താഴ്‌ന്ന ജാതിയില്‍പ്പെട്ട പറയജാതിക്കാരനായ മണിച്ചേ
ട്ടന്‌ വിവാഹം ചെയ്‌തു കൊടുത്ത അന്നുമുതല്‍ തുടങ്ങുന്നു മണിയും സുധാകരഌം തമ്മിലുള്ള ഉള്‍പോര്‌. മണിയെന്ന സിനിമാ നടന്‍ തന്റെ മകളെ വിവാഹം ചെയ്‌തതോടെ ഉടുതുണിക്ക്‌ മറുതുണിയില്ലാതെ തേരാ പാരനടന്ന സുധാകരന്‍ മട്ടും ഭാവവും മാറ്റി മണിയേക്കാന്‍ വലിയ തലയെടുപ്പോടെ നടക്കാന്‍ തുടങ്ങി മണിയുടെ കൈയ്യിലെ പണംമാത്ര
മായിരുന്നു സുധാകരന്റെ ലക്ഷ്യം..
പക്ഷെ…സുധാകരന്റെ ഇച്ഛക്ക്‌ വഴങ്ങുന്ന ഒരാളായിരുന്നില്ല കലാഭവന്‍മണി…
വലിയൊരു തുക പാവപ്പെട്ടവർക്കും മറ്റ്‌ പലരെയും സഹായിക്കാഌം ചാലക്കുടിയില്‍ പാവങ്ങള്‍ക്കായ്‌ പല കെട്ടിടങ്ങളും കെട്ടി
പ്പൊക്കാഌം തുടങ്ങിയതോടെ സുധാകരഌം മണിക്കുമിടയില്‍ വല്ലാത്തൊരു വൈര്യം ഉടലെടുത്തു.അതിന്‌ പലപ്പോഴും ഉപയോഗ
പെടുത്തിയത്‌ മകള്‍ നിമ്മിയേയും.സുധാകരന്റെ കർശനനിർദ്ദേശവും അതിശക്തമായ സമ്മർദ്ധവുംകാരണം ഭാര്യ നിമ്മി മണിയുടെ അമിതമായ പണംചിലവഴിക്കുന്നതിനെക്കുറിച്ചും അതിരുവിട്ട സൗഹൃദബന്ധത്തെക്കുറിച്ച്‌ നിരന്തരം കിടപ്പറയില്‍ ചോദ്യശരങ്ങളായി..പലപ്പോഴും അവരതിന്റെപേരില്‍ പിണങ്ങിപിരിഞ്ഞു.

ഇതിഌപിന്നില്‍ സുധാകരന്റെ കുബുദ്ധിയാ
ണെന്ന്‌ തിരിച്ചറിഞ്ഞ മണി സുധാകരഌമായി പലവട്ടം വീട്ടില്‍വെച്ച്‌ തുറന്നകലഹങ്ങളായി.
“”കറുത്ത്‌ കരിമുട്ടിപോലെയുള്ള നിന്നെപോലൊരു പറയന്‌ പയറുമണിപോലെത്തെ എന്റെ കൊച്ചിനെ കെട്ടിച്ചുതന്നതാണ്‌ ഞാന്‍ ചെയ്‌ത ഏറ്റവും വലിയതെറ്റ്‌..” നായർ സമുദായത്തില്‍പെട്ട സുധാകരന്‍ ജാതിയുടെപേരില്‍ പറയവിഭാഗ
ത്തില്‍പെട്ട മണിയെ അങ്ങേയറ്റം അപമാനിക്കുന്നതരത്തില്‍ തരംതാഴ്‌ത്തി സംസാരിക്കുന്നത്‌ പതിവായിരുന്നു.മണിയെ ഇത്‌ പലപ്പോഴും മാനസികമായി തളർത്തിയ ഒന്നായിരുന്നു.

രണ്ടുമൂന്ന്‌ തവണ സുധാകരഌമായി സ്വത്തിന്റെപേരില്‍ കലഹിച്ചതുമുതല്‍ സുധാകരന്‍ മണിക്കെതിരെ കുടില
മായ തന്ത്രങ്ങള്‍ മെനഞ്ഞുതുടങ്ങി എന്നുവേണം പറയാന്‍..മറ്റൊരാള്‍ക്കും കഴിയില്ലതിന്‌ പക്ഷെ സുധാകരന്‌ കഴിയും അതിനായ്‌ മണിയുടെ വലംകൈകളെ തന്നെ സുധാകരന്‍ ദൗത്യമേല്‍പ്പിച്ചു എന്നുവേണം കരുതാന്‍…

മണിയുടെ മരണത്തിഌശേഷം പലരിലും സംശയം ജനിപ്പിക്കുന്നതായിരുന്നു മകളുടെ ഭർത്താവ്‌ മരിച്ച അച്ഛന്റെ ചില പ്രവൃത്തികള്‍ നീക്കങ്ങള്‍..മണിയുടെ മരണം കൊലപാതകമാണെന്ന്‌ കൂടെപ്പിറപ്പുകള്‍ പലരുംപറഞ്ഞിട്ടും “”അവന്‍ വെള്ളമടിച്ച്‌ ചത്താത്താ ആരും കൊന്നതല്ലാ..എനിക്കൊറപ്പാ”
സുധാകരന്‍മാത്രം അത്‌ വിശ്വസത്തി
ലെടുക്കാതെ മണി എങ്ങനേലും ചാവട്ടെയെന്ന കുശാഗ്രബുദ്ധിയുമായി മാറിനിന്നു.അഌജന്‍ രാമകൃഷ്‌ണന്‍ മണിയുടെ കൊലപാതകകികളെ കണ്ടെത്താന്‍ തെരുവില്‍ സമരം നയിക്കുമ്പോള്‍ അതിനെനോക്കി കാറിതുപ്പിയവനാണ്‌ ഈ മാന്യദേഹം.
മണിച്ചേട്ടന്റെ മരണത്തിന്റെ അലയൊലികള്‍
ഏതാണ്ട്‌ കെട്ടടങ്ങിയതോടെ സുധാകരന്റെ കണ്ണ്‌ മണിയുടെ വസ്‌തുവകകളിലായി മണിച്ചേട്ടന്റെ പാഢിയും വാഹനങ്ങളും മറ്റ്‌ പല വസ്‌തുക്കളും സുധാകരന്‍ തന്റെ മകളുടെ പേരിലാക്കി…

മണിച്ചട്ടന്‌ ഒരു ആരാധകന്‍ സമ്മാനിച്ച പാഢിയിലുണ്ടായിരുന്ന രണ്ട്‌ വെച്ചൂർ പശുക്കളെ സുധാകരന്‍ അറുപതിനായിരം രൂപയ്‌ക്ക്‌ ആദ്യമങ്ങ്‌ വിറ്റു..അടുത്തത്‌ വാഹനങ്ങളായിരുന്നു അതിഌള്ള ചരടുവലികള്‍ നടത്തവെ അഌജന്‍ രാമകൃഷ്‌ണന്റെ സമയബന്ധിതമായ ഇടപെടലുകൊണ്ട്‌ അതില്‍നിന്ന്‌ പാതിപിന്‌മാറി നില്‍
ക്കുന്നു.അടുത്തത്‌ പാഢിയാണ്‌ പാഢിക്ക്‌ തൊട്ടടുത്ത സ്ഥലം ഈയടുത്ത്‌ വിലയ്‌ക്കു
വാങ്ങിയ സംഘം പാഢികൂടി വാങ്ങാന്‍ തയ്യാറായതോടെ സുധാകരന്‍ അതിഌം ചാടിയിറങ്ങുകയായിരുന്നു അവിടെയും മുന്നില്‍ തടസ്സമായിനിന്നത്‌ അഌജന്‍ രാമകൃഷ്‌ണനാണ്‌.

അഌജന്‍ രാമകൃഷ്‌ണന്‌ തലയ്‌ക്ക്‌ വട്ടാണെന്നും അവന്‍ പബ്‌ളിസിറ്റിക്ക്‌ വേണ്ടി നാടുമുഴുവന്‍ മണിയെ കൊന്നതാണെന്നും പറഞ്ഞ്‌ നടക്കുവനണെന്നും ച്ചേട്ടന്റെ സ്വത്ത്‌ കൈക്കലാക്കാന്‍ അവന്‍ തന്ത്രങ്ങള്‍ മെനയുവാണെന്നും ഭാര്യ പിതാവ്‌ സുധാകരന്‍ രാമകൃഷ്‌ണനെക്കുറിച്ച്‌ പറഞ്ഞുപരത്തി.
ഭാര്യ പിതാവെന്നനിലയില്‍ മുമ്പ്‌ കേസനേ്വഷിച്ച പോലീസ്‌ സുധാകരനെ വേണ്ടവിധം ചോദ്യം ചെയ്യാതെ ഒഴിവാക്കി നിർത്തുകയായിരുന്നു. പക്ഷെ പകരം കേസിന്റെ ചുമതല ഏറ്റെടുത്ത സി.ബി.ഐ സുധാകരനെ കൂടുതല്‍ നിരീക്ഷിക്കുകയും ചോദ്യങ്ങളോടുള്ള സുധാകരന്റെ അസഹി
ഷ്‌ണുത നിറഞ്ഞ ചിലപ്രതികരണവും സുധാകരന്റെ പങ്കിനെക്കുറിച്ച്‌ സി.
ബി.ഐ കൂടുതല്‍ ആഴത്തില്‍ അനേ്വ
ഷിക്കുന്ന നിലയിലെത്തിച്ചിരിക്കു
കയാണ്‌..അതില്‍ ഏറ്റവും പ്രധാനമായിട്ടുള്ളത്‌ മണിയുടെ സാമ്പത്തിക ശ്രോതസ്സും പലയിടങ്ങളിലായുള്ള വസ്‌തുവകകളുടെ ഉടമസ്ഥാവകാശവുമായി ബന്ധപെടുത്തിയുള്ള
താണ്‌..

സുധാകരെന്ന വ്യക്തിയെ അടുത്തറിയാവുന്ന പലർക്കും ഇങ്ങേരുടെ ചില സംശയാസ്‌പദമായ പെരുമാറ്റത്തില്‍ മുമ്പെ ചില അതിശയോ
ക്തിയുണ്ടാക്കിയിരുന്നു.അതില്‍ പ്രധാനമായ ഒന്നാണ്‌ മണിയുടെ മരണത്തില്‍ പങ്കുണ്ടെന്ന്‌ ആരോപിക്കപ്പെട്ട ചിലരുമായുള്ള സുധാകരന്റെ അടുത്ത ബന്ധം.മണിയുടെ മരണത്തോടുകൂടി കുടുംബങ്ങളെ അകറ്റി നിർത്തിയതും മണികൂടാരം സന്ദർശിക്കാന്‍ വരുന്നവരോടുള്ള സുധാകരന്റെ പെരുമാറ്റവും എന്തൊക്കെയോ മൂടിവെയ്‌ക്കപ്പെട്ടതിന്റെ പരിഭ്രമം മറക്കാഌള്ള ഇങ്ങേരുടെ തന്ത്രങ്ങളായിരുന്നുവെന്നുവേണം വായിച്ചെടുക്കാന്‍..

പുറമെ ജനങ്ങള്‍ക്കൊപ്പം ആടിപാടി നടക്കുമ്പോഴും മണിയുടെ മണികൂടാരത്തില്‍ മണി അരക്കില്ലത്തില്‍പെട്ട അഭിമന്യുവിന്റെ അവസ്ഥയിലായിരുന്നു.മണിയും ഭാര്യ നിമ്മിയും തമ്മില്‍ അകറ്റിനിർത്തിയത്‌ സുധാകരന്റെ കുബുദ്ധിയായിരുന്നു.
ഒരു ഭാര്യപിതാവിനപ്പുറം പണത്തോട്‌ ആർത്തിമൂത്ത്‌ ഏത്‌ തന്തോന്നിത്ത
രവും ചെയ്യാവുന്ന നിലയിലക്ക്‌ മ
ണിക്കും ഭാര്യനിമ്മിക്കുമിടയില്‍ നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുകയാ
യിരുന്നു സുധാകരന്‍..ഭാര്യ നിമ്മിക്കും മണിക്കുമിടയില്‍ ശത്രുത വളർത്തി
യതും അവരെ തമ്മില്‍ അകറ്റിയതും മണിയുടെ കോടികള്‍ മതിക്കുന്ന സാമ്പത്തിക അടിത്തറയിലും സ്വത്തു
വകകളിലും കണ്ണുവച്ചായിരുന്നു.
മണിച്ചേട്ടന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത കുടുംബസഹോദരങ്ങള്‍ക്ക്‌ പലർക്കും സുധാകരന്റെ പല പെരുമാറ്റത്തിലും സംസാരത്തിലും സംശയം തോ
ന്നിയിരുന്നു.അർക്കും സംശയംേ
താന്നാത്ത രീതിയില്‍ സുധാകരന്‍
പലതും ഒളിഞ്ഞും തെളിഞ്ഞും ചെയ്യുന്നുണ്ടായിരുന്നു.

മണിച്ചേട്ടന്‍ മരിക്കണമെന്ന്‌ ആഗ്രഹിച്ചുനടന്ന ലോകത്തിലെ ഏക വ്യക്തി ഈ ഭാര്യപിതാവ്‌ സുധാകരനാവാം..പലരും അനേ്വഷിക്കുന്ന മണിച്ചേട്ടന്റെ മരണത്തിഌപിന്നിലെ കൊലയാളി ഈ സുധാകരനാണെന്നു കണ്ടെത്തിയാലും മണികുടാരത്തെ അടുത്തറിയാവുന്നവർക്ക്‌ ഞെട്ടലുണ്ടാവില്ല കാരണം പുറത്തറിയാത്ത മണികൂടാരത്തിലെ
പരസ്‌പരവൈര്യത്തിഌം ശത്രുത
യ്‌ക്കും വർഷങ്ങളുടെ പഴക്കമുണ്ട്‌..
മണിച്ചേട്ടന്റെ പണവും സ്വത്തും കൈക്കലാക്കാന്‍ ആർത്തിവെമ്പിയ ഒരു കുടിലമനസിന്റെ ചിന്തയുടെ ഭാഗമാവാം ഒരുപക്ഷെ നമുക്ക്‌ മണിച്ചേട്ടനെ എന്നന്നേക്കുമായി നഷ്‌ടപെടുത്തിയത്‌….

……ബിജു നിള്ളങ്ങല്‍….

shortlink

Related Articles

Post Your Comments

Related Articles


Back to top button