India

ആശുപത്രിയിലെ സിസേറിയനെതിരെ മേനക ഗാന്ധി

ന്യൂഡല്‍ഹി: സ്വകാര്യ ആശുപത്രികളിലെ സിസേറിയനെതിരെ കേന്ദ്രമന്ത്രി മേനക ഗാന്ധി. ആശുപത്രികള്‍ സിസേറിയന്‍ റാക്കറ്റിന്റെ പിടിലാണെന്ന് അവര്‍ പറയുന്നു. സിസേറിയന്‍ പ്രസവങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുക്കൊണ്ടിരിക്കുകയാണ്.

ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മേനക പറഞ്ഞു. സുഖപ്രസവങ്ങളുടെയും സിസേറിയന്‍ പ്രസവങ്ങളുടെയും എണ്ണം ആശുപത്രികളില്‍ നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സിസേറിയന്‍ ഓപ്പറേഷനുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ചൂണ്ടിക്കാട്ടി 1.3 ദശലക്ഷം പേര്‍ ഒപ്പിട്ട ഓണ്‍ലൈന്‍ നിവേദനം മേനക ഗാന്ധി സ്വീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button