NattuvarthaLatest NewsNewsIndia

കാർ ട്രക്കുമായി കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

മധ്യപ്രദേശിലെ അഗർ-മാൽവ ജില്ലയിലെ ഗംഗുഖേഡി ഗ്രാമവാസികളായ ദേവി സിംഗ് (50), ഭാര്യ മാങ്കോർ കൻവാർ (45), സഹോദരൻ രാജാറാം (40), മരുമകൻ ജിതേന്ദ്ര (20) എന്നിവരാണ് മരിച്ചത്

ജയ്പുർ: രാജസ്ഥാനിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ അഗർ-മാൽവ ജില്ലയിലെ ഗംഗുഖേഡി ഗ്രാമവാസികളായ ദേവി സിംഗ് (50), ഭാര്യ മാങ്കോർ കൻവാർ (45), സഹോദരൻ രാജാറാം (40), മരുമകൻ ജിതേന്ദ്ര (20) എന്നിവരാണ് മരിച്ചത്.

Read Also : മരണത്തിന് കാരണമാകുന്ന ഫ്രൈഡ് റൈസ് സിന്‍ഡ്രോമിനെ കുറിച്ച് അറിയാം

ബുണ്ടി ജില്ലയിൽ ദേശീയപാത 52-ൽ ഹിന്ദോലി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. കാർ യാത്രക്കാർ പുഷ്കറിലേക്ക് പോകുകയായിരുന്നു. പുലർച്ചെ 12.30-ന് ഹിന്ദോലി ടൗണിൽ വച്ച് ഇവർ സഞ്ചരിച്ച കാർ ട്രക്കിന്‍റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മൂന്ന് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മാങ്കോർ കൻവാറിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരിന്നു.

Read Also : ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിലേക്കയച്ചത് പ്രത്യേക അജണ്ടയോടെ, പക്ഷേ അത് കേരളത്തില്‍ നടപ്പിലാകില്ല: മല്ലിക സാരഭായ്

മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button