KozhikodeLatest NewsKeralaNattuvarthaNews

പൂവാൻതോടിൽ പുലിയെ കണ്ടെന്ന് നാട്ടുകാർ: പരിശോധന

പ്രദേശത്തെ കാർ യാത്രക്കാരാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചത്

കോഴിക്കോട്: കൂടരഞ്ഞി പൂവാൻതോടിൽ പുലിയെ കണ്ടെന്ന് നാട്ടുകാർ. വ്യാഴാഴ്ച രാത്രി പുലിയോട് സാദൃശ്യമുള്ള ജീവി റോഡ് മുറിച്ച് കടക്കുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. പ്രദേശത്തെ കാർ യാത്രക്കാരാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചത്.

Read Also : മില്യൺ മധുരത്തിൽ മെട്രോ: കൊച്ചി മെട്രോയിൽ യാത്ര ചെയ്തത് 10 കോടി യാത്രക്കാർ

പിന്നാലെ വനം വകുപ്പിന്‍റെ ഭാഗത്ത് നിന്ന് നടപടി ആവശ്യപ്പെട്ട് ജനങ്ങൾ രംഗത്തെത്തിയിരുന്നു. സംഭവത്തിൽ വനംവകുപ്പും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും പുലിയുടെ സാന്നിധ്യം കണ്ടെത്താനായില്ല.

അതേസമയം, ഇത് സംബന്ധിച്ച് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. ജനങ്ങളുടെ ആശങ്കയകറ്റാൻ മൂന്ന് ദിവസത്തേക്ക് ആർആർടി സംഘം പ്രദേശത്ത് ക്യാമ്പ് ചെയുമെന്നും വനംവകുപ്പ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button