AlappuzhaLatest NewsKeralaNattuvarthaNews

പോള വാരാനെത്തിയ കർഷകനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി

എടത്വ പഞ്ചായത്ത് 11-ാം വാർഡിൽ കോഴിമുക്ക് എലിപ്പള്ളിൽ ജോർജ് തോമസ് (ജോസ് - 46) ആണ് മരിച്ചത്

എടത്വ: പോളവാരാനായി പാടത്തെത്തിയ കർഷകനെ മരിച്ച നിലയിൽ കണ്ടെത്തി. എടത്വ പഞ്ചായത്ത് 11-ാം വാർഡിൽ കോഴിമുക്ക് എലിപ്പള്ളിൽ ജോർജ് തോമസ് (ജോസ് – 46) ആണ് മരിച്ചത്.

ശനിയാഴ്ച വൈകുന്നേരം 4.30-ന് പാണ്ടങ്കരി പൊട്ടടി പാടത്താണ് മൃതദേഹം കണ്ടെത്തിയത്. പാട്ട കർഷകനായ ജോസ് ശനിയാഴ്ച രാവിലെ പോളവാരാനായിട്ടാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. ഉച്ചഭക്ഷണം കഴിക്കാൻ എത്താഞ്ഞതിനെ തുടർന്ന് മകൻ അന്വേഷിച്ച് എത്തിയപ്പോഴാണ് മരിച്ചനിലയിൽ പിതാവിനെ കണ്ടത്.

Read Also : ശബരിമല തീര്‍ഥാടനം : ഭക്തർ പരമ്പരാഗത പാതയിലൂടെ സന്നിധാനത്ത് എത്തിത്തുടങ്ങി

തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രാഥമിക നടപടി പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: സിജി. മക്കൾ: അജിത്ത്, അരുണ്‍, അലൻ (മൂവരും വിദ്യാർഥികൾ).

 

shortlink

Related Articles

Post Your Comments

Related Articles


Back to top button