literatureworldnewstopstories

ഇടതു പ്രസ്ഥാനങ്ങളുടെ വലിയ പരാജയമാണ് അതിനു കാരണം; ബെന്യാമിന്‍

ഇടതു പ്രസ്ഥാനങ്ങളുടെ വലിയ പരാജയമാണ് കേരളത്തില്‍ ജാതീയത തിരിച്ചു വരാനുള്ള പ്രധാന കാരണമെന്നു എഴുത്തുകാരന്‍ ബെന്യാമിന്‍. ‘എഴുത്ത് സമൂഹം ആധുനികം’ എന്ന വിഷയത്തില്‍ െക.പി. കേശവ മേനോന്‍ ഹാളില്‍ നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തങ്ങള്‍ക്കു പുറത്തുള്ള ഒരു മനുഷ്യനെ അംഗീകരിക്കുന്നതിനോ അവനെ സംരക്ഷിക്കുന്നതിനോ പലപ്പോഴും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പരാജയപ്പെടുകയായിരുന്നു. ഇതിെന്‍റ ഫലമായി ജാതി പ്രസ്ഥാനങ്ങള്‍ വളര്‍ന്നുവന്നുവെന്നും അദ്ദേഹം പറഞ്ഞു. ജാതിയുടെ തണലില്‍ നിന്നാലേ തനിക്ക് ജോലിയും സംരക്ഷണവും സാമ്പത്തിക സഹായവും കിട്ടുമെന്ന് ജനങ്ങള്‍ ചിന്തിച്ചു തുടങ്ങുന്നത് അപകടമാണ്. ജാതീയതയുെട വേരുകള്‍ യുവാക്കളുടെ ഇടയിലേക്കുവരെ ശക്തമായി ഇറങ്ങിപ്പോയിട്ടുണ്ട്. പൊതുബോധത്തിലേക്ക് യുവാക്കളെ തിരിച്ചു െകാണ്ടുവരാന്‍ നമുക്ക് സാധിക്കണെമന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

shortlink

Post Your Comments

Related Articles


Back to top button