Latest NewsNewsInternational

ചൈനയിലെ കമ്മ്യൂണിസ്റ്റ് സർക്കാർ തകര്‍ത്തത് 1600 ഓളം മോസ്കുകള്‍; സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത്

ബെയ്ജിംഗ്: വടക്ക് പടിഞ്ഞാറന്‍ ചൈനയില്‍ കമ്മ്യൂണിസ്റ്റ് സർക്കാർ ആയിരത്തോളം മോസ്കുകൾ തകർത്തെന്ന് റിപ്പോർട്ട് . ഗോത്ര ന്യൂനപക്ഷങ്ങള്‍ താമസിക്കുന്ന മേഖലയായ സിന്‍ജിയാംഗിൽ നിരവധി മോസ്കുകള്‍ തകര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്.

Read Also : കൊറോണ വൈറസ് : ലോകാരോഗ്യ സംഘടനക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചൈനീസ് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥൻ 

1600 ഓളം മോസ്കുകള്‍ തകര്‍ക്കുകയോ നശിപ്പിക്കപ്പെട്ടതായോ ആണ് വിവരം. സാറ്റലൈറ്റ് ചിത്രങ്ങളെ അടിസ്ഥാനമാക്കിയാണ് ഓസ്ട്രേലിയന്‍ സ്ട്രാറ്റെജിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ നിരീക്ഷണം.

Read Also : കേരളത്തിലെ ആർ ടി ഓഫീസുകളിലും ‘എം പരിവാഹന്‍’ നടപ്പിലാക്കി മോദി സർക്കാർ ; ഇനി എല്ലാ നടപടികളിലും ഇടനിലക്കാരെ ഒഴിവാക്കി ഉപഭോക്താക്കൾക്ക് നേരിട്ട് ചെയ്യാം

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളിലാണ് മോസ്കുകള്‍ തകര്‍ത്തിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. മത ന്യൂനപക്ഷങ്ങള്‍ താമസിക്കുന്ന ഉറുംഖി, കാഷ്ഗര്‍ പ്രദേശങ്ങളിലെ നഗരത്തിന് പുറത്തുള്ള പ്രദേശങ്ങളില്‍ കാര്യമായ നഷ്ടങ്ങളുണ്ടായതായാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button