Latest NewsKeralaIndia

ജീവനില്ലാത്ത കമ്പ്യൂട്ടറിനും കസേരയ്ക്കും മാത്രമാണോ പരിപാവനത്വം? എന്റെ അഭിമാനത്തിനില്ലേ? ജമീല പ്രകാശത്തിന്റെ ചോദ്യം

തന്നെ കടന്നു പിടിച്ചിട്ടാണ് താൻ കടിച്ചതെന്നായിരുന്നു അന്ന് ജമീല പറഞ്ഞത്.

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ സുപ്രീം കോടതിയുടെ വിധി വന്നതോടെ അന്നത്തെ സംഭവം വീണ്ടും ചർച്ചയായിരിക്കുകയാണ്. നിരവധി പേരാണ് സംഭവത്തിൽ സർക്കാരിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയത്. അന്നത്തെ സംഭവത്തിൽ പ്രതികരണവുമായി ജമീല പ്രകാശവും രംഗത്തെത്തി. ജീവനില്ലാത്ത കമ്പ്യൂട്ടറിനും കസേരയ്ക്കും മാത്രമാണോ പരിപാവനത്വം? എന്റെ അഭിമാനത്തിനില്ലേ? എന്നാണ് ജമീല പ്രകാശത്തിന്റെ ചോദ്യം.

‘ എന്തു കൊണ്ട് എന്റെ പരാതി സെക്രട്ടറിയേറ്റില്‍ നിന്ന് പോയില്ല. എന്നെ ഉപദ്രവിക്കുന്നത് കണ്ടതിന് ശേഷമാണ് പ്രശ്‌നങ്ങളുണ്ടായത്’ എന്നാണ് ഇവരുടെ വാദം. അതേസമയം ജമീല പ്രകാശം തന്നെ കടിച്ചുവെന്നു ശിവദാസമേനോൻ പറയുകയും ഇതിന്റെ പാടുകൾ മീഡിയയ്ക്ക് മുന്നിൽ കാണിക്കുകയും ചെയ്തിരുന്നു. തന്നെ കടന്നു പിടിച്ചിട്ടാണ് താൻ കടിച്ചതെന്നായിരുന്നു അന്ന് ജമീല പറഞ്ഞത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളിലേക്ക്.

video courtedy: asianet

shortlink

Post Your Comments


Back to top button