KottayamLatest NewsKeralaNattuvarthaNews

വധശ്രമക്കേസ് : പ്രതി അറസ്റ്റിൽ

അകലക്കുന്നം മറ്റക്കര ചെങ്ങാലികുന്നേല്‍ സി.എന്‍. ബിജു (50)വിനെയാണ് പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്

കോട്ടയം: വധശ്രമക്കേസിലെ പ്രതി പൊലീസ് പിടിയിൽ. അകലക്കുന്നം മറ്റക്കര ചെങ്ങാലികുന്നേല്‍ സി.എന്‍. ബിജു (50)വിനെയാണ് പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്.

പൂവത്തിളപ്പ് സ്വദേശി ജോര്‍ജ് ജോസിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ജോര്‍ജും കുടുംബവും വിദേശത്തായിരുന്നതിനാല്‍ ഇവരുടെ വീടും സ്ഥലവും നോക്കിയിരുന്നത് ബിജുവായിരുന്നു. സ്വന്തമായി വീടില്ലാതിരുന്ന ബിജുവിനു വീട് വയ്ക്കുന്നതിനായി ജോര്‍ജ് സ്വന്തംപുരയിടം ഈട് നല്കി 10ലക്ഷം രൂപ ലോണെടുത്തു കൊടുത്തിരുന്നു. ഇത് അടയ്ക്കാതെ കുടിശിക വരുത്തിയതു ചോദ്യം ചെയ്തു.

Read Also : ലോറിയിൽ നിന്നു റോഡിൽ വീണ ഡീസലിൽ തെന്നി ബൈക്ക് മറിഞ്ഞു:ബൈക്ക് യാത്രക്കാർക്ക് പരിക്ക്

പിന്നീട് ഇവര്‍ നാട്ടിലെത്തിയപ്പോൾ ബിജു വീടും സ്ഥലവും നോക്കിയതിന്‍റെ പ്രതിഫലമായി 20 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു. ഇതുതരാന്‍ സാധിക്കില്ലെന്ന പറഞ്ഞതിലുള്ള വിരോധം മൂലമാണ് പ്രതി ജോര്‍ജിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ മൂന്നിന് അകലക്കുന്നം പൂവത്തിളപ്പ് ജംഗ്ഷനില്‍ വച്ചായിരുന്നു ഇയാള്‍ ജോര്‍ജിനെ ആക്രമിച്ചത്. ആക്രമണത്തിനുശേഷം ഒളിവില്‍ പോയ പ്രതിയെ പള്ളിക്കത്തോട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

പള്ളിക്കത്തോട് എസ്എച്ച്ഒ എസ്. പ്രദീപും സംഘവും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button