KottayamKeralaNattuvarthaLatest NewsNews

ചെക്ക് ഡാമിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവിന് ദാരുണാന്ത്യം

ഇളങ്കാട് ടോപ്പ് വേങ്ങകുന്നേൽ മോഹനന്‍ - മിനി ദമ്പതികളുടെ മകന്‍ ആഷിഷ് മോഹനനാണ് (18) മരണമടഞ്ഞത്

മുണ്ടക്കയം: സുഹൃത്തുക്കൾക്കൊപ്പം വേലനിലത്തിനു സമീപത്തെ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ഇളങ്കാട് ടോപ്പ് വേങ്ങകുന്നേൽ മോഹനന്‍ – മിനി ദമ്പതികളുടെ മകന്‍ ആഷിഷ് മോഹനനാണ് (18) മരണമടഞ്ഞത്.

Read Also : ‘ഏതു സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശമാക്കാം, അത് ഭരണഘടനാപരം’ സംസ്ഥാനങ്ങളുടെ ചങ്കിടിപ്പേറ്റി സുപ്രീം കോടതി

ഇന്നലെ രാവിലെ 11.30ാടെയായിരുന്നു അപകടം നടന്നത്. പള്ളിക്കത്തോട് ഗവൺമെന്‍റ് ഐടിഐയിലെ ഫുഡ് പ്രൊഡക്ട് കോഴ്‌സ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ ആഷിഷും കൂട്ടുകാരും സഹപാഠിയുടെ പിതാവിന്‍റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനായി വേലനിലം സെന്‍റ് മേരീസ് പള്ളിയില്‍ എത്തിയതായിരുന്നു. ചടങ്ങുകൾക്ക് ശേഷം സുഹൃത്തുക്കളോടൊപ്പം വേലനിലം ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.

വെള്ളത്തിൽ മുങ്ങിപ്പോയ ആഷിഷിനെ സുഹൃത്തുക്കൾ ചേർന്ന് കരയ്ക്ക് എത്തിച്ച ശേഷം ഉടൻതന്നെ മുണ്ടക്കയം സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം കോട്ടയം മെഡിക്കല്‍ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. സഹോദരി: ആരതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button