KottayamKeralaNattuvarthaLatest NewsNews

ഉത്സവത്തിനിടെ വാക്ക് തർക്കം : വീടുകയറി ആക്രമിച്ച മൂന്നുപേർ അറസ്റ്റിൽ

വടവാതൂർ പ്ലാമൂട്ടിൽ സാബു കുര്യൻ (40), ഇയാളുടെ സഹോദരനായ ബാബു കുര്യൻ (46), അയർക്കുന്നം കല്ലിട്ടുനട പുന്നത്തുറ കൂർമുള്ളിൽ നൈജി ധനേശൻ (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

അയർക്കുന്നം: വീട്ടമ്മയേയും ഭർത്താവിനേയും ഭർതൃസഹോദരനേയും വീടുകയറി ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. വടവാതൂർ പ്ലാമൂട്ടിൽ സാബു കുര്യൻ (40), ഇയാളുടെ സഹോദരനായ ബാബു കുര്യൻ (46), അയർക്കുന്നം കല്ലിട്ടുനട പുന്നത്തുറ കൂർമുള്ളിൽ നൈജി ധനേശൻ (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അയർക്കുന്നം പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.

Read Also : ബ്യൂട്ടി പാർലറെന്ന പേരിൽ മസാജ് സെന്‍ററും അനാശാസ്യവും : മലയാളി യുവതികൾ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിന് പ്രതികൾ അയൽവാസി കൂടിയായ രാജേഷിന്‍റെ വീട്ടിൽ അതിക്രമിച്ചുകയറി രാജേഷിനെയും ഇയാളുടെ സഹോദരനെയും ഭാര്യയെയും കമ്പിവടികൊണ്ട് ആക്രമിക്കുകയായിരുന്നു. പ്രതികൾ രാജേഷിന്‍റെ വീട്ടിലെ ഡൈനിംഗ് ടേബിളും ജനൽചില്ലുകളും അടിച്ചുതകർക്കുകയും ചെയ്തു. ഇവർ തമ്മിൽ അമയന്നൂർ ഉത്സവത്തോടനുബന്ധിച്ച് വാക്ക് തർക്കം നിലനിന്നിരുന്നു. ഇതിന്‍റെ തുടർച്ചയെന്നോണമാണ് വീടുകയറി ആക്രമണം.

Read Also : ബ്രഹ്മപുരം തീപിടിത്തം: ജൂൺ 5നകം കർമ്മ പദ്ധതി നടപ്പിലാക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്

വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button