KottayamKeralaNattuvarthaLatest NewsNews

ഗ്ലൗസ് ഗോഡൗണില്‍ തീപിടിത്തം: കണക്കാക്കുന്നത് ലക്ഷങ്ങളുടെ നഷ്ടം

കൂത്താട്ടുകുളം കല്ലിടുക്കിയില്‍ എ.എന്‍. ജോണ്‍സിന്‍റെ ഉടമസ്ഥതയിലുള്ള ഹൈ കെയര്‍ ഗ്ലൗസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്

കുറവിലങ്ങാട്: മുട്ടുങ്കല്‍ ഭാഗത്തു പ്രവര്‍ത്തിക്കുന്ന ഗ്ലൗസ് ഗോഡൗണില്‍ തീപിടിത്തം. 30 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് ആദ്യ കണക്കുകള്‍. ഇന്നു രാവിലെയാണ് തീപിടിത്തമുണ്ടായത്.

കൂത്താട്ടുകുളം കല്ലിടുക്കിയില്‍ എ.എന്‍. ജോണ്‍സിന്‍റെ ഉടമസ്ഥതയിലുള്ള ഹൈ കെയര്‍ ഗ്ലൗസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. 30 മുട്ടുങ്കല്‍-മുക്കവലക്കുന്ന് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഗോഡൗണില്‍ ഗ്ലൗസ് പാക്കിംഗാണ് പ്രധാനമായും നടന്നിരുന്നത്.

Read Also : കാർ തടഞ്ഞുനിർത്തി ഡ്രൈവറെ വെട്ടുകത്തി ഉപയോഗിച്ച് കൊല്ലാൻ ശ്രമം: പ്രതികൾ പിടിയിൽ

ഇവിടെ ഇരുപതോളം അന്യസംസ്ഥാന തൊഴിലാളികളും താമസിച്ചിരുന്നു. തീപിടിത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. കെട്ടിടം പൂര്‍ണ‌മായി കത്തിനശിച്ച നിലയിലാണ്. തീപിടിച്ചതിന് പിന്നാലെ കെട്ടിടത്തിന്‍റെ ഭിത്തി പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

ജനറേറ്റര്‍ പൂര്‍ണമായി കത്തി നശിച്ചു. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ഗ്ലൗസും നശിച്ചു. കുറവിലങ്ങാട് പൊലീസും നാട്ടുകാരും കടത്തുരുത്തി, പാലാ, വൈക്കം എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും ചേര്‍ന്നാണ് തീ അണച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button