ThiruvananthapuramKeralaNattuvarthaLatest NewsNews

തൈക്കാട് നിലയ്ക്കൽ ജംഗ്ഷനിൽ തീപിടിത്തം: മൂന്നുകടകൾ കത്തി നശിച്ചു

തൈക്കാട് സ്വദേശികളായ അജി, സജീവ്, സതി എന്നിവരുടെ കടകളാണ് കത്തിയമർന്നത്

വെഞ്ഞാറമൂട് : തൈക്കാട് നിലയ്ക്കൽ ജംഗ്ഷനിലുണ്ടായ തീപിടിത്തത്തിൽ മൂന്നുകടകൾ കത്തി നശിച്ചു. തൈക്കാട് സ്വദേശികളായ അജി, സജീവ്, സതി എന്നിവരുടെ കടകളാണ് കത്തിയമർന്നത്.

Read Also : ആലുവയ്ക്ക് പിന്നാലെ ചേളാരി; മലപ്പുറത്ത് നാല് വയസുകാരി പീഡനത്തിനിരയായി, നമ്പർ വൺ കേരളത്തിന്റെ പോക്ക് ഇതെങ്ങോട്ട്?

ഇന്നലെ പുലർച്ചെ മൂന്നിനാണ് സംഭവം. തീപിടിത്തത്തിൽ റോഡിനോട് ചേർന്നുള്ള കടകളാണ് കത്തിയത്. റോഡിലൂടെ യാത്ര ചെയ്ത് രണ്ട് യുവാക്കളാണ് കടകൾക്ക് തീ പിടിക്കുന്നത് കണ്ടത്. തുടർന്ന്, സമീപത്തെ വീട്ടുകാരെ അറിയിക്കുകയും അവർ വെഞ്ഞാറമൂട് ഫയർഫോഴ്സിനെ വിവരം അറിയിച്ചു.

Read Also : ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മുകളിലൂടെ സ്വകാര്യ ഹെലികോപ്ടര്‍ വട്ടമിട്ട് പറന്നത് നിരവധി തവണ: സംഭവത്തില്‍ ദുരൂഹത

അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ അനിൽ കുമാറിന്‍റെ നേതൃത്വത്തിൽ ഫയർഫോഴ്സ് സംഘം സ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലുംകടകൾ പൂർണമായും കത്തി അമർന്നു. തീപിടുത്ത കാരണം വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button