KottayamNattuvarthaLatest NewsKeralaNews

കെഎസ്ഇബി ഉദ്യോഗസ്ഥരെ ആക്രമിച്ചു, പട്ടിയെ വിട്ട് കടിപ്പിച്ചു: മൂന്നുപേര്‍ പിടിയില്‍

വെച്ചൂര്‍ മുച്ചൂര്‍ക്കാവ് ഭാഗത്ത് അനുഷാ വീട്ടില്‍ സന്തോഷ്(50), ഇയാളുടെ മക്കളായ അര്‍ജുന്‍(21), അനൂപ് കുമാര്‍(22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

വൈക്കം: കെഎസ്ഇബി ലൈന്‍മാനെയും കരാര്‍ ജീവനക്കാരനെയും ആക്രമിച്ച കേസില്‍ പിതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ പൊലീസ് പിടിയില്‍. വെച്ചൂര്‍ മുച്ചൂര്‍ക്കാവ് ഭാഗത്ത് അനുഷാ വീട്ടില്‍ സന്തോഷ്(50), ഇയാളുടെ മക്കളായ അര്‍ജുന്‍(21), അനൂപ് കുമാര്‍(22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വൈക്കം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം ആണ് കേസിനാസ്പദമായ സംഭവം നടന്നത്. സന്തോഷും ഇയാളുടെ ഇളയ മകനായ അര്‍ജുനും ചേര്‍ന്ന് ഇവരുടെ വീട്ടിലെത്തിയ തലയാഴം കെഎസ്ഇബി ഓഫീസിലെ ലൈന്‍മാനെ ആക്രമിക്കുകയായിരുന്നു. കറണ്ട് ബില്ല് അടയ്ക്കാത്തതിനാല്‍ ഇവരുടെ വീട്ടിലെ ലൈന്‍ കട്ട് ചെയ്തിരുന്നു.

Read Also : ഹരിയാന വർഗീയകലാപത്തിന് പിന്നിൽ മറ്റു രാജ്യങ്ങളിലെ കുടിയേറ്റക്കാർ? 3 ജില്ലകളിലെ ആളുകളുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടു

എന്നാല്‍, ഇവര്‍ വൈദ്യുതി മോഷ്‌ടിച്ച് ഉപയോഗിക്കുകയാണെന്നതറിഞ്ഞ് പരിശോധനയ്ക്കായി സ്ഥലത്തെത്തിയ ലൈന്‍മാനെയാണ് ഇവര്‍ ആക്രമിച്ചത്. ഇതിനുശേഷം അടുത്തദിവസം വൈദ്യുതി പുനഃസ്ഥാപിക്കാന്‍ ചെന്ന കരാര്‍ ജീവനക്കാരനെ സന്തോഷിന്‍റെ മൂത്തമകനായ അനൂപ് കുമാര്‍ വീട്ടിലുണ്ടായിരുന്ന പട്ടിയെ അഴിച്ചുവിട്ട് കടിപ്പിക്കുകയായിരുന്നു.

ജീവനക്കാരുടെ പരാതിയിൽ വൈക്കം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും മൂവരേയും പിടികൂടുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button