KottayamLatest NewsKeralaNattuvarthaNews

വഴിയിലൂടെ നടന്നുപോയ യുവാവിനെ ആക്രമിച്ച് പണവും ഫോണും കവർന്നു: രണ്ടുപേർ പിടിയിൽ

തലയാഴം തോട്ടകം പുത്തന്തറയിൽ കുഞ്ഞി എന്ന് വിളിക്കുന്ന നിബിൻ (34), തലയാഴം തോട്ടകം മണ്ണമ്പള്ളിൽ ഹരീഷ് (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

വൈക്കം: വഴിയിലൂടെ നടന്നു പോവുകയായിരുന്ന യുവാവിനെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. തലയാഴം തോട്ടകം പുത്തന്തറയിൽ കുഞ്ഞി എന്ന് വിളിക്കുന്ന നിബിൻ (34), തലയാഴം തോട്ടകം മണ്ണമ്പള്ളിൽ ഹരീഷ് (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വൈക്കം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി 9.15ഓടെയാണ് സംഭവം. ഇവർ ഇരുവരും ചേർന്ന് വഴിയിലൂടെ നടന്നു പോവുകയായിരുന്ന തോട്ടകം സ്വദേശിയായ യുവാവിനോട് പണം ചോദിച്ചു. യുവാവ് പണം നൽകാതെ പോയതു മൂലമുള്ള വിരോധത്തിൽ ഇരുവരും ചേർന്ന് യുവാവിനെ പിന്തുടർന്ന് ആക്രമിച്ച് പോക്കറ്റിൽ ഉണ്ടായിരുന്ന പണവും മൊബൈൽ ഫോണും തട്ടിയെടുത്ത് കടന്നുകളയുകയുമായിരുന്നു.

Read Also : ദേശീയപാത നിർമാണത്തിനിറക്കിയ മൂന്നു ടണ്ണോളം വരുന്ന ഇരുമ്പ് കമ്പി മോഷ്ടിച്ചു: മൂന്നുപേർ പിടിയിൽ

പരാതിയുടെ അടിസ്ഥാനത്തിൽ വൈക്കം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും പിടികൂടുകയായിരുന്നു. നിബിനും ഹരീഷും വൈക്കം സ്റ്റേഷനിലെ ആന്‍റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. വൈക്കം സ്റ്റേഷൻ എസ്എച്ച്ഒ രാജേന്ദ്രൻ നായർ, എസ്ഐമാരായ സുരേഷ്, വിജയപ്രസാദ്, സിപിഒ മാരായ അജിത്ത്, നിതീഷ്, ഷാബിൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button