KottayamKeralaNattuvarthaLatest NewsNews

കോടാലികൊണ്ട് യുവാവിനെ വധിക്കാൻ ശ്രമം: സഹോദരൻ പിടിയിൽ

കറുകച്ചാൽ ചമ്പക്കര ചിറക്കൽ ഭാഗം ഉഴത്തിൽ "മയിൽ’എന്നുവിളിക്കുന്ന സുധീഷ് കുമാറി(36)നെയാണ് അറസ്റ്റ് ചെയ്തത്

കറുകച്ചാൽ: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരൻ പൊലീസ് പിടിയിൽ. കറുകച്ചാൽ ചമ്പക്കര ചിറക്കൽ ഭാഗം ഉഴത്തിൽ “മയിൽ’എന്നുവിളിക്കുന്ന സുധീഷ് കുമാറി(36)നെയാണ് അറസ്റ്റ് ചെയ്തത്. കറുകച്ചാൽ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വീട്ടിൽ വച്ച് ഇയാളും സഹോദരനുമായി വാക്കുതർക്കം ഉണ്ടാവുകയും തുടർന്ന് സുധീഷ് കയ്യിൽ കരുതിയിരുന്ന കോടാലി ഉപയോഗിച്ച് സഹോദരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ഇവർക്കിടയിൽ കുടുംബപ്രശ്നത്തിന്‍റെ പേരിൽ മുൻവൈരാഗ്യം നിലനിന്നിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത കറുകച്ചാൽ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.

Read Also : ക്ഷേത്രദര്‍ശനം നടത്തി മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാറും ട്രക്കും കൂട്ടിയിടിച്ച് വന്‍ അപകടം: ഏഴ് മരണം

കറുകച്ചാൽ സ്റ്റേഷൻ എസ്എച്ച്ഒ അനിൽ കുമാർ, എസ്ഐമാരായ അനുരാജ് എം.എച്ച്., നജീബ്, സിപിഒ മാരായ വിവേക്, സുനോജ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button