Latest NewsIndiaNews

വിവാദങ്ങള്‍ അവസാനിക്കുന്നില്ല : കമല്‍ഹാസന്‍റെ നടപടി വീണ്ടും വിവാദത്തില്‍

ചെന്നൈ: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ നടന്‍ കമല്‍ഹാസന്‍റെ നടപടി വിവാദത്തിലേക്ക്. ടെലിവിഷനില്‍ കമല്‍ അവതരിപ്പിക്കുന്ന ബിഗ്ബോസ് ഷോയെക്കുറിച്ചുള്ള തീവ്രഹിന്ദു പരാതിയെക്കുറിച്ച്‌ സംസാരിക്കാന്‍ മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു കമലിന്‍റെ പ്രതികരണം.

ഇരയായ നടിയുടെ പേര് പുറത്തുപറയുന്നതില്‍ തെറ്റില്ലെന്ന് അദ്ദേഹം പിന്നീട് മാധ്യമപ്രവര്‍ത്തകരോടു ന്യായീകരിക്കുകയും ചെയ്തു. നടി മാത്രമല്ല, നമ്മുടെ ചുറ്റുപാടുമുള്ള എല്ലാ സ്ത്രീകളും എനിക്കു പ്രധാനപ്പെട്ടവരാണ്. അവര്‍ക്ക് എന്തെങ്കിലും പറ്റാന്‍ ഞാന്‍ അനുവദിക്കില്ല. അതു നമ്മുടെ കടമയാണ്. നടി ആയതുകൊണ്ടു മാത്രമല്ല അവരെ പിന്തുണയ്ക്കുന്നതെന്നും കമല്‍ പറഞ്ഞു.

നടിയുടെ പേര് പരാമര്‍ശിക്കുന്നതു നിയമവിരുദ്ധമാണെന്നു മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, പേരു പറയുന്നതില്‍ തെറ്റില്ലെന്നു കമല്‍ ചൂണ്ടിക്കാട്ടി. നിങ്ങള്‍ക്ക് അവളെ ദ്രൗപദി എന്നു വിളിക്കണോ, അതു വിളിക്കൂ. എന്നാല്‍ പെണ്ണ് എന്നു വിളിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button