Latest NewsNewsIndia

കാരുണ്യസ്പർശമായി അബു താഹിർ; കയ്യടിച്ച് സോഷ്യൽ മീഡിയ

പിറന്ന പെണ്‍കുഞ്ഞിനെയും കണ്ടാണ് അബു താഹിര്‍ മടങ്ങിയത്

ചെന്നൈ; അത്യാവശ്യ സമയത്ത് ഗര്‍ഭിണിക്ക് രക്തം നല്‍കി സഹായിച്ച 23കാരനായ പൊലീസ് കോണ്‍സ്റ്റബിളിന് സമൂഹ മാധ്യമങ്ങളില്‍ അഭിനന്ദനപ്രവാഹം,, തിരുച്ചി മണപാറ സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ തിരുച്ചി വളനാട് സ്വദേശി എസ്.സയ്യിദ് അബു താഹിര്‍ ആണ് സഹായഹസ്തം നീട്ടിയത്.

ചെന്നൈ മണപാറ കാമരാജ് പ്രതിമ ജങ്ഷനിലാണ് സംഭവം നടന്നത്,, ഭാര്യ സുലോചനയെ പ്രസവത്തിന് ഗവ.ആശുപത്രിയില്‍ കൊണ്ടുവന്നതായിരുന്നു ഏഴുമലൈയും ബന്ധുവും,, സീസേറിയന്‍ വേണ്ടിവരുമെന്നും ‘ഒ പോസിറ്റിവ്’ രക്തം ആവശ്യമാണെന്നുംഡോക്ടര്‍മാര്‍ അറിയിച്ചു, രക്തബാങ്ക് അടച്ചിരിക്കുകയായിരുന്നു, രക്തം കിട്ടിയാലുടന്‍ ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു തുടർന്നാണ് അബു സഹായവുമായെത്തിയത്.

അതിനാൽ ഇതേത്തുടര്‍ന്ന് ഗ്രാമത്തിലേക്ക് മടങ്ങാന്‍ ടാക്സി അന്വേഷിച്ചാണ് മൂന്നുപേരും കാമരാജ് പ്രതിമ ജങ്ഷനിലെത്തിയത്. മൂന്നുപേരും നടന്നുപോകവെ ഡ്യൂട്ടിയിലുണ്ടായിരുന്ന അബു താഹിര്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ശ്രദ്ധയില്‍പെടുത്തി. ഏഴുമലൈ രക്തത്തിെന്‍റ കാര്യം പറഞ്ഞപ്പോള്‍, തന്റെ രക്തം ഒ പോസിറ്റീവാണെന്നും നല്‍കാമെന്നും അബു താഹിര്‍ ദമ്ബതികളെ അറിയിച്ചു. ഉടന്‍ ആശുപത്രിയിലെത്തി രക്തം നല്‍കുകയും ചെയ്തു. പിറന്ന പെണ്‍കുഞ്ഞിനെയും കണ്ടാണ് അബു താഹിര്‍ മടങ്ങിയത്.

രാജ്യത്തുള്ള പൊലീസുകാരെക്കുറിച്ചുള്ള ധാരണ തിരുത്തിയ സംഭവമാണിതെന്നും മനുഷ്യത്വം നിറഞ്ഞ പൊലീസുകാരന്‍ ദൈവദൂതനെ പോലെയാണ് പ്രത്യക്ഷപ്പെട്ടതെന്നും ഏഴുമലൈ പറയുന്നു,, മണപാറയില്‍നിന്ന് ഏഴ് കിലോമീറ്റര്‍ അകലെ ഉള്‍ഗ്രാമത്തിലാണ് ഏഴുമലൈയും കുടുംബവും താമസിക്കുന്നത്,, തിരുച്ചി ജില്ല റൂറല്‍ പൊലീസ് സൂപ്രണ്ട് സിയാവുള്‍ഹഖ് ചേംബറില്‍ വിളിപ്പിച്ച്‌ 1000 രൂപ പാരിതോഷികം നല്‍കി,, ഈ തുകയും അബു താഹിര്‍ ദമ്പതികള്‍ക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button