Latest NewsKerala

പാങ്കോട് ബലാത്സംഗം, അതി ക്രൂരമായ പീഡനത്തിന്റെ വേദനയില്‍നിന്ന് വയോധിക വീണ്ടും ജീവിതത്തിലേക്ക്

ആരെയും തരപ്പെടുത്താനാവാത്തതിനാല്‍ ഓമന തന്‍റെ മുന്നില്‍ എത്തിപ്പെട്ട ഓര്‍മക്കുറവുള്ള വയോധികയെ പുകയില നല്‍കാമെന്ന് പറഞ്ഞ് ഷാഫിയുടെ മുമ്പിലെത്തിക്കുകയായിരുന്നു.

പാങ്കോട് : ക്രൂര പീഡനത്തിന്റെ വേദനയില്‍നിന്ന് ആ വയോധിക വീണ്ടും ജീവിതത്തിലേക്ക്. പാങ്കോട് പീഡനത്തിനിരയായ ഇവര്‍ ഒരു മാസത്തെ ചികിത്സക്ക് ശേഷമാണ് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി വിട്ടത്. ആഗസ്റ്റ് രണ്ടിനായിരുന്നു നാടിനെ നടുക്കിയ സംഭവം. ബലാത്സംഗശ്രമം ചെറുത്ത വയോധികയെ ക്രൂരമായി പീഡിപ്പിച്ചത്. ശരീരമാസകലം കത്തികൊണ്ട് വരയുകയും വയറ്റില്‍ കുത്തുകയും ചെയ്തിരുന്നു.

ഗുരുതര പരിക്കേറ്റ ഇവരെ ആദ്യം പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഡൽഹി പെൺകുട്ടിക്ക് സംഭവിച്ച സമാനമായ പീഡനം എന്നായിരുന്നു പരിശോധിച്ച ഡോക്ടർമാർ പറഞ്ഞത്. ആന്തരികാവയവങ്ങള്‍ക്കുള്‍പ്പെടെ മുറിവും ചതവുമേറ്റ് മൃതപ്രായയായ ഇവരെ സര്‍ജറി, ഗൈനക്കോളജി, യൂറോളജി വിഭാഗങ്ങള്‍ ഏകോപിപ്പിച്ചു നടത്തിയ ചികിത്സക്കൊടുവിലാണ് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.

ചികിത്സ ചെലവ് പൂര്‍ണമായും സര്‍ക്കാറാണ് വഹിച്ചത്.കേസില്‍ മുഖ്യപ്രതി ചെമ്ബറക്കി വാഴപ്പിള്ളില്‍ മുഹമ്മദ് ഷാഫി (48), രണ്ടാം പ്രതി പാങ്കോട് ആശാരി മൂലയില്‍ മനോജ് (42), ഇയാളുടെ മാതാവും മുഖ്യപ്രതിയുടെ സഹായിയുമായ ഓമന (60) എന്നിവരെ തൊട്ടടുത്ത ദിവസംതന്നെ പുത്തന്‍കുരിശ് പൊലീസ് പിടികൂടിയിരുന്നു. ഒന്നാം പ്രതി മദ്യപാനിയായ ലോറി ഡ്രൈവര്‍ വാഴേപ്പിള്ളിയില്‍ മുഹമ്മദ് ഷാഫിക്ക് (48) ഓമനയുമായി മൂന്നുവര്‍ഷത്തെ പരിചയമുണ്ട്.

മുഹമ്മദ് ഷാഫിയില്‍നിന്നും പണം വാങ്ങി ഓമനയുടെ വീട്ടില്‍ ഇയാള്‍ക്ക് അനാശാസ്യത്തിന് സൗകര്യമൊരുക്കി നല്‍കാറുണ്ടായിരുന്നു. ഇതിന്‍റെ പേരില്‍ ഓമനയുമായി വഴക്കുണ്ടാക്കാറുള്ള മനോജിന് മുഹമ്മദ് ഷാഫിയുമായി വൈരാഗ്യവുമുണ്ടായിരുന്നു. പൂനെയില്‍ നിന്നും സവാള ലോഡുമായി പെരുമ്പാവൂരിലെത്തിയ ഷാഫി ഞായറാഴ്ച ഒരു സ്ത്രീയെ ഏര്‍പ്പാടാക്കണമെന്ന് ഓമനയോട് ആവശ്യപ്പെട്ടു. ആരെയും തരപ്പെടുത്താനാവാത്തതിനാല്‍ ഓമന തന്‍റെ മുന്നില്‍ എത്തിപ്പെട്ട ഓര്‍മക്കുറവുള്ള വയോധികയെ പുകയില നല്‍കാമെന്ന് പറഞ്ഞ് ഷാഫിയുടെ മുമ്പിലെത്തിക്കുകയായിരുന്നു.

മദ്യലഹരിയില്‍ ഇയാള്‍ ഇവരെ ക്രൂരമായി പീഡിപ്പിച്ചു. സംഭവത്തിന് ശേഷം വീട്ടിലെത്തിയ മനോജ് മുറിയില്‍ കണ്ട മുഹമ്മദ് ഷാഫിയെ അടിച്ചോടിച്ചു. വൃദ്ധയോടും വൈരാഗ്യമുണ്ടായിരുന്ന മനോജ് അവശനിലയില്‍ കിടക്കുന്ന ഇവരുടെ ദേഹമാസകലം കത്തി കൊണ്ട് വരയുകയും സ്വകാര്യഭാഗത്ത് കത്തി കുത്തിയിറക്കുകയും മര്‍ദിക്കുകയും ചെയ്യുകയായിരുന്നു. ഇതിന് ശേഷം മനോജ് പുറത്തേക്ക് പോയപ്പോള്‍ ഓമന ബെഡ്ഷീറ്റ് കൊണ്ട് രക്തം തുടച്ച ശേഷം വൃദ്ധയെ വീട്ടിലെത്തിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button