Latest NewsIndia

“മുന്‍കാലങ്ങളില്‍ തലമുറകളായി അഴിമതി നടത്തിവന്നവര്‍ ശിക്ഷിക്കപ്പെടാതിരിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു, ഇതോടെ പിന്മുറക്കാർ കൂടുതൽ കരുത്തോടെ അഴിമതി നടത്തി”- സോണിയ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി

ഇന്ത്യന്‍ ജനാധിപത്യം ഒരു വഴിത്തിരിവിലാണെന്നും ജനാധിപത്യ വ്യവസ്ഥയുടെ തൂണുകള്‍ ആക്രമിക്കപ്പെടുന്നുവെന്നും സോണിയ ഗാന്ധി പറഞ്ഞതിനു പിന്നാലെയായിരുന്നു മോദിയുടെ പരാമര്‍ശം.

ന്യൂഡല്‍ഹി: മുന്‍കാലങ്ങളില്‍ തലമുറകളായി അഴിമതി നടത്തിവന്നവര്‍ ശിക്ഷിക്കപ്പെടാതിരിക്കുന്ന സാഹചര്യം ഉണ്ടായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതേത്തുടര്‍ന്ന് പിന്‍തലമുറക്കാര്‍ കൂടുതല്‍ കരുത്തോടെ അഴിമതി നടത്തി. ഇത്തരത്തിലുള്ള അഴിമതിയുടെ കുടുംബവാഴ്ച രാജ്യത്തെ ദുര്‍ബലപ്പെടുത്തിയെന്നും മോദി പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യം ഒരു വഴിത്തിരിവിലാണെന്നും ജനാധിപത്യ വ്യവസ്ഥയുടെ തൂണുകള്‍ ആക്രമിക്കപ്പെടുന്നുവെന്നും സോണിയ ഗാന്ധി പറഞ്ഞതിനു പിന്നാലെയായിരുന്നു മോദിയുടെ പരാമര്‍ശം.

മുന്‍കാലങ്ങളില്‍ തലമുറകളായി അഴിമതി നടത്തിവന്നവര്‍ ശിക്ഷിക്കപ്പെടാതിരിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. അതോടെ പിന്‍തലമുറക്കാര്‍ കൂടുതല്‍ ശക്തിയോടെ അഴിമതി നടത്തി. പല സംസ്ഥാനങ്ങളിലും അഴിമതി രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍റെ തന്നെ ഭാഗമായി മാറി. അഴിമതി, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദം, ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം എന്നിവയെല്ലാം പരസ്പരം ബന്ധപ്പെട്ടവയാണ്.

read also: ”സര്‍വ്വകാര്യസിദ്ധിക്ക് ശക്തികൂടിയ സ്‌തോത്ര മന്ത്രം”, ഈ മന്ത്രം ജപിക്കുന്നതിന് മുമ്പ് ഗുരു ഉപദേശം സ്വീകരിക്കേണ്ടതും വ്രതശുദ്ധി പാലിക്കേണ്ടതുമാണ്

അതിനാല്‍ അഴിമതി തടയുന്നതിനുള്ള സമഗ്രമായ നീക്കമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. തലമുറ തലമുറകളായി നടന്നുവന്ന അഴിമതിയുടെ കുടുംബവാഴ്ച രാജ്യത്തെ ദുര്‍ബലപ്പെടുത്തി. എന്നാല്‍ ഇന്ന് സ്ഥിതിഗതികള്‍ മാറി. ജനങ്ങള്‍ക്ക് സര്‍ക്കാരുകളിലുള്ള വിശ്വാസം വര്‍ധിച്ചുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button