Latest NewsKeralaNewsIndiaCrime

താഴെ വീണ കത്തി അരുണിൻ്റെ നെഞ്ചിൽ കുത്തിയിറക്കാൻ എടുത്തുകൊടുത്തത് അഞ്ജു; ആര്യനാട് കൊലപാതകത്തിൽ ഞെട്ടിക്കുന്ന മൊഴി

ആര്യനാട്: ഉഴമലയ്ക്കല്‍ കുളപ്പടയില്‍ യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കുത്തിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യയുടെയും കാമുകൻ്റെയും അവിതബന്ധത്തെ ചൊല്ലിയുണ്ടായ വഴക്ക് കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു. അരുണിനെ കൊല്ലാൻ ശ്രീജു കത്തിയെടുത്തെങ്കിലും അത് താഴെവീഴുകയായിരുന്നു. താഴെ വീണ കത്തി അഞ്ജുവാണ് ശ്രീജുവിന് എടുത്ത് കൊടുത്തത്. തുടര്‍ന്നാണ് അരുണിന്റെ നെഞ്ചില്‍ ശ്രീജു കുത്തിയത്.

Also Read:ഉരുളക്കിഴങ്ങിനെച്ചൊല്ലി സഹോദരങ്ങൾ തമ്മിൽ തർക്കം; മദ്ധ്യസ്ഥത വഹിക്കാനെത്തിയ സബ്ഇൻസ്‌പെക്ടർ വെടിയേറ്റ് മരിച്ചു

ഗുരുതരമായി പരിക്കേറ്റ അരുണിനെ പ്രദേശവാസികള്‍ ആര്യനാട് ഗവ.ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ശ്രീജുവിന് ഭാര്യയും മകളുമുള്ളതാണ്. 13 വര്‍ഷം മുമ്പ് അരുണിന്റെ വിവാഹത്തിന് മുന്‍കൈ എടുത്തതും ശ്രീജുവായിരുന്നു. 18 വയസ് പൂര്‍ത്തിയായ ദിവസം സ്വന്തം ഇഷ്ടപ്രകാരം അരുണുമൊത്ത് ഇറങ്ങിപ്പോവുകയായിരുന്നു അഞ്ജു. പ്രണയവിവാഹത്തിന് പിന്നാലെ അഞ്ജുവിന് ബന്ധുക്കളുമായി അകലേണ്ടി വന്നു.

അരുണിന്റെ നെഞ്ചില്‍ ഉണ്ടായ മുറിവാണ് മരണകാരണമെന്ന് ഡോക്ടര്‍ അറിയിച്ചതായി ആര്യനാട് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. സംഘര്‍ഷത്തിനിടെ ശ്രീജുവിന്റെ വലതുകൈയ്‌ക്കും പരിക്കേറ്റു. അരുണിന്റെ സുഹൃത്ത് ലോറി ഡ്രൈവറായ ശ്രീജുവുമായി അഞ്ജു നാലു വര്‍ഷമായി അടുപ്പത്തിലായിരുന്നു. 

shortlink

Related Articles

Post Your Comments

Related Articles


Back to top button