Latest NewsIndia

ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാതെ ആൾക്കൂട്ടം നിയന്ത്രിച്ചും സമരങ്ങള്‍ നിരോധിച്ചും കര്‍ണാടക സര്‍ക്കാര്‍

സംസ്ഥാനത്ത പരിശോധന കൂടുതല്‍ ശക്തമാക്കും.

ബംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായതോടെ കര്‍ണാടകയില്‍ എല്ലാത്തരം പ്രതിഷേധങ്ങളും നിരോധിച്ചതായി മുഖ്യമന്ത്രി യഡിയൂരപ്പ. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കാനും തയ്യാറാവണം.

മാസ്ക് ധരിക്കാത്താവര്‍ക്കെതിരെ നാളെ മുതല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രിപറഞ്ഞു. സംസ്ഥാനത്ത പരിശോധന കൂടുതല്‍ ശക്തമാക്കും. രോഗവ്യാപനം കുറയ്ക്കുന്നതിനായി ആള്‍ക്കൂട്ടം ഒഴിവാക്കാനും മുഖ്യമന്ത്രി പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. കോവിഡ് അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബംഗളൂരുവില്‍ കോവിഡ് കേസുകള്‍ അപകടകരമായ തോതില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ആശങ്കാജനകമാണ്. ദിവസേന ശരാശരി ആയിരത്തിലേറെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയില്‍ 16,921പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button