Latest NewsIndia

പൗരത്വ പ്രക്ഷോഭവും പ്രിയങ്കയുടെ തീപ്പൊരി പ്രസംഗവും വോട്ടിനെ ബാധിച്ചില്ല, അസമില്‍ ബി.ജെ.പിക്ക് മിന്നും വിജയം

വന്‍ സമരങ്ങള്‍ നടന്ന അപ്പര്‍ അസം എന്‍.ഡി.എ പൂര്‍ണമായി കൈപ്പിടിയിലൊതുക്കി.

ഗുവാഹതി:  അസം തിരിച്ചുപിടിക്കാനുള്ള കോണ്‍ഗ്രസ്-എ.യു.ഡി.എഫ് സഖ്യത്തിന്റെ സ്വപ്നം തകര്‍ത്ത് ബി.ജെ.പി സഖ്യം ഭരണത്തുടര്‍ച്ച നേടി. 110 സീറ്റുകളില്‍ 75 എണ്ണത്തില്‍ മേല്‍കൈ നേടിയാണ് സര്‍ബാനന്ദ് സോണോവാളിന്റെ നേതൃത്വത്തില്‍ ബി.ജെ.പി വീണ്ടും അധികാരമേറുന്നത്. പൗരത്വ സമരത്തിന് തുടക്കമിട്ട അസം അന്ന് കേന്ദ്രസര്‍ക്കാറിനെതിരായ കനത്ത പ്രതിഷേധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചെങ്കിലും അതൊന്നും തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ലെന്ന് ഫലങ്ങള്‍ വ്യക്തമാക്കുന്നു.

ഇതിനെ മുതലെടുത്തായിരുന്നു പ്രിയങ്ക ഗാന്ധിയുടെയും മറ്റും പ്രചാരണം. എന്നാൽ വന്‍ സമരങ്ങള്‍ നടന്ന അപ്പര്‍ അസം എന്‍.ഡി.എ പൂര്‍ണമായി കൈപ്പിടിയിലൊതുക്കി. സംസ്ഥാനത്ത് കേവല ഭൂരിപക്ഷത്തിന് 64 സീറ്റാണ് വേണ്ടത്.  56 സീറ്റില്‍ ബി.ജെ.പിയും സഖ്യകക്ഷിയായ അസം ഗണപരിഷത്ത് 11 സീറ്റിലും യുനൈറ്റഡ് പീപ്ള്‍സ് പാര്‍ട്ടി ലിബറല്‍ എട്ടിടത്തുമാണ് മുന്നേറിയത്. കോണ്‍ഗ്രസ് 18 സീറ്റിലും എ.ഐ.യു.ഡിഎഫ് 11 സീറ്റിലും ബോഡോലാന്‍ഡ് പീപ്ള്‍സ് ഫ്രണ്ട് ഒരിടത്തും ജയിച്ചു. ജയിലില്‍നിന്ന് മത്സരിച്ച പൗരത്വസമര നേതാവ് അഖില്‍ ഗൊഗോയ് വിജയം കണ്ടു.

അതേസമയം മോറ, മിസിങ്, റഭ, ദിയോറി തുടങ്ങിയ ചെറുവിഭാഗങ്ങളെയും ഒപ്പം നിര്‍ത്താന്‍ അവര്‍ക്കായി. വോട്ട് ഭിന്നിപ്പ് ഒരളവോളം തടയാന്‍ കഴിഞ്ഞെങ്കിലും ബദറുദ്ദീന്‍ അജ്മലും കോണ്‍ഗ്രസും ചേര്‍ന്ന രാജ്യവിരുദ്ധ അവിശുദ്ധ സഖ്യം എന്ന ബി.ജെ.പി പ്രചാരണത്തെ എതിർക്കാൻ കോണ്‍ഗ്രസ്-എ.ഐ.യു.ഡി.എഫ് കൂട്ടുകെട്ടിനായില്ല.

read also: വിടവാങ്ങിയത് കേരള കോണ്‍ഗ്രസിന്റെ തറവാട്ട് കാരണവര്‍ , മകന്റെ വിജയ വാർത്തയ്ക്ക് പിന്നാലെ ദുഃഖ വാർത്തയും

ലോവര്‍ അസമിലും ബാറക് താഴ്വരയിലും മാത്രമാണ് അവര്‍ക്ക് സ്വാധീനമുണ്ടാക്കാനായത്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയും ഭരണപക്ഷത്തി‍െന്‍റ സ്വാധീന മുഖങ്ങളായപ്പോള്‍ പ്രതിപക്ഷത്തിന് ഉയര്‍ത്തിക്കാണിക്കാന്‍ പറ്റിയ നേതാക്കളുമുണ്ടായില്ല. മജുലി മണ്ഡലത്തില്‍നിന്ന് വിജയിച്ച മുഖ്യമന്ത്രി സോണോവാള്‍ ബി.ജെ.പി സഖ്യത്തെ ജനം അനുഗ്രഹിച്ചുവെന്ന് പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button