ErnakulamKeralaNattuvarthaLatest NewsNews

യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് വഴിയില്‍ തള്ളിയ സംഭവം : കണ്ടെയ്‌നര്‍ സാബു അറസ്റ്റില്‍

വടുതല ജെട്ടി റോഡ് പനക്കാട്ടുശേരിയില്‍ സാബു ജോര്‍ജിനെ (കണ്ടെയ്‌നര്‍ സാബു-36) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്

കൊച്ചി: യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് വഴിയില്‍ തള്ളിയ സംഭവത്തില്‍ ക്വട്ടേഷൻ ഗുണ്ടാ നേതാവ് പൊലീസ് പിടിയിൽ. വടുതല ജെട്ടി റോഡ് പനക്കാട്ടുശേരിയില്‍ സാബു ജോര്‍ജിനെ (കണ്ടെയ്‌നര്‍ സാബു-36) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം സെന്‍ട്രല്‍ സിഐ എസ്. വിജയശങ്കറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഇയാളെ പിടികൂടിയത്. തിരുവല്ലയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

Read Also : അലയൻസ് എയർ ഓഹരി വിറ്റഴിക്കാനൊരുങ്ങി കേന്ദ്രം, കാരണം ഇതാണ്

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 8.30 ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. പച്ചാളം സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് അവശനാക്കി വഴിയില്‍ തള്ളുകയായിരുന്നു. സംഭവത്തില്‍, പരിക്കേറ്റ യുവാവിന്‍റെ ബന്ധുവും കേസിലെ ഒന്നാം പ്രതിയുമായ കിരണ്‍ എന്നയാളെയും മറ്റു രണ്ടു പേരെയും പൊലീസ് അന്വേഷിച്ചുവരികയാണ്.

കിരണും പരാതിക്കാരനും തമ്മില്‍ ദീര്‍ഘകാലമായുള്ള കുടുംബപ്രശ്‌നമാണ് സംഭവത്തിന് പിന്നില്‍. യുവാവിനെ തട്ടിക്കൊണ്ടുപോയ വാഹനത്തിന്‍റെ ഉടമ പച്ചാളം ചെറുപുനത്തില്‍ മെറിലാക് മെഷല്‍ ലൂയിസ് (36) നേരത്തെ അറസ്റ്റിലായിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ്.

വില കൂടിയ സാധനങ്ങള്‍ കൊണ്ടുപോകുന്ന കണ്ടെയ്‌നര്‍ പിടിച്ചെടുക്കുന്നതിനാലാണ് സാബുവിന് കണ്ടെയ്‌നര്‍ സാബു എന്ന പേരുകിട്ടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button