KottayamLatest NewsKeralaNattuvarthaNews

സ്വകാര്യ ബസ് ഡ്രൈവർക്ക് നേരെ ആക്രമണം : യുവാവ് പിടിയിൽ

പനച്ചിക്കാട് കുഴിമറ്റം നെല്ലിക്കൽ പ്രണവിനെ (ശ്രീദേവ്, 24) യാണ് പൊലീസ് പിടികൂടിയത്

പനച്ചിക്കാട്: സ്വകാര്യ ബസ് ഡ്രൈവറെ ആക്രമിച്ച കേസിൽ ഒരാൾ പൊലീസ് അറസ്റ്റിൽ. പനച്ചിക്കാട് കുഴിമറ്റം നെല്ലിക്കൽ പ്രണവിനെ (ശ്രീദേവ്, 24) യാണ് പൊലീസ് പിടികൂടിയത്. ചിങ്ങവനം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പ്രണവും ബന്ധുവും കൂടി മൂഴിപ്പാറ എന്ന സ്വകാര്യബസിലെ ഡ്രൈവറായ ബിബിനെയാണ് ആക്രമിച്ചത്.

Read Also : ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തീവ്രമാകുന്നു, സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കും വിനാശകാരിയായ ഇടിമിന്നലിനും സാധ്യത

ശ്രീദേവിന്‍റെ അച്ഛന്‍റെ ഉടമസ്ഥതയിലുള്ള ബസിലെ ഡ്രൈവറെ ബിബിന്‍റെ സുഹൃത്തുക്കൾ ചേർന്നു മർദ്ദിച്ചിരുന്നു. ഇതുമൂലമുള്ള വൈരാഗ്യത്തെത്തുടർന്ന് ഇയാളും ബന്ധുവും കൂടി ഒരു വാഹനത്തിലെത്തി ബിബിന്‍ ഓടിച്ചിരുന്ന ബസിൽ രേവതിപ്പടി ഭാഗത്ത് വച്ച് ഇടിപ്പിച്ചു. ഇതിൽ ബസിനു കേടുപാടു പറ്റി ട്രിപ്പ് മുടങ്ങി. തുടർന്ന്, ബസ് സദനം എൻഎസ്എസ് സ്കൂളിനുസമീപം നിർത്തിയിട്ട സമയത്താണ് ശ്രീദേവും ബന്ധവും കൂടി സ്കൂട്ടറിലെത്തി ബിബിനെ കമ്പിവടി ഉപയോഗിച്ച് ആക്രമിച്ചത്.

സംഭവത്തിനുശേഷം ഒളിവിൽ പോയ ശ്രീദേവിനെ മണിപ്പുഴയിൽ നിന്നുമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button