ThiruvananthapuramLatest NewsKeralaNattuvarthaNews

ഇടുക്കി സ്വദേശികളായ വിദ്യാർത്ഥികൾ കഞ്ചാവുമായി അറസ്റ്റിൽ

ഇടുക്കി സ്വദേശികളായ അനന്തു(22), ക്രിസ്റ്റി (25) എന്നിവരെയാണ് പൊലീസ് പിടികൂടിയത്

വെള്ളറട: കഞ്ചാവുമായി രണ്ടു യുവാക്കള്‍ പൊലീസ് പിടിയില്‍. ഇടുക്കി സ്വദേശികളായ അനന്തു(22), ക്രിസ്റ്റി (25) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. മുട്ടയ്ക്കോട് പോളിടെക്നിക് കോളജില്‍ പഠിക്കുന്ന രണ്ടു വിദ്യാര്‍ത്ഥികളാണ് ഇവര്‍.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വെള്ളറടയ്ക്ക് സമീപം ഉണ്ടങ്കോട് വിദ്യാര്‍ത്ഥികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ ബാഗുമായി എത്തിയ വെള്ളറട പുലിയൂര്‍ശാല സ്വദേശി ശ്രീജിത്തിനെ കണ്ടു സംശയം തോന്നിയ നാട്ടുകാര്‍ വെള്ളറട പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാരെ കണ്ട് ഭയന്ന ശ്രീജിത്ത് ഓടി രക്ഷപ്പെട്ടു.

Read Also : എന്റെ സഹപ്രവർത്തകരെ ഓർത്ത് ദുഖമുണ്ട്: ‘കാർപെൻ്റേഴ്‌സ് ഒരു സംഗീത ട്രൂപ്പ്’, മാധ്യമത്തിനെതിരെ സന്ദീപ് വാചസ്‌പതി

തുടര്‍ന്ന്, പൊലീസും നാട്ടുകാരും ചേര്‍ന്നു രണ്ടുപേരെ പിടികൂടുകയും കൈയിലുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോള്‍ അതിനുള്ളില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ഇവര്‍ കോളജ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രതികളാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇവരെക്കുറിച്ചു വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.

സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ മൃദുല്‍കുമാര്‍, സബ് ഇന്‍സ്പക്ടര്‍ ജോസഫ് ആന്‍റണി നെറ്റോയുടെയും നേത്വത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button