PalakkadNattuvarthaLatest NewsKeralaNews

കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് സഹോദരിമാർ മുങ്ങി മരിച്ചു

ഭീമനാട് സ്വദേശികളായ റമീഷ (23), റിൻഷി (18), നാഷിദ (26) എന്നിവരാണ് മരിച്ചത്

പാലക്കാട്: കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് സഹോദരിമാർ മുങ്ങി മരിച്ചു. ഭീമനാട് സ്വദേശികളായ റമീഷ (23), റിൻഷി (18), നാഷിദ (26) എന്നിവരാണ് മരിച്ചത്.

മണ്ണാർക്കാട് ഭീമനാട് പെരുങ്കുളത്ത് ഉച്ചയോടെയായിരുന്നു അപകടം. മൂവർക്കും ഒപ്പം പിതാവും കുളത്തിൽ എത്തിയിരുന്നുവെന്നാണ് വിവരം. പിതാവ് സമീപത്ത് തുണി അലക്കുകയായിരുന്നു. കുളിക്കാനിറങ്ങിയ സഹോദരിമാരിൽ ഒരാൾ മുങ്ങിപ്പോയപ്പോൾ രക്ഷിക്കാൻ ഒപ്പമുണ്ടായിരുന്നവർ ശ്രമിച്ചതാണ് ദുരന്തത്തിന്റെ ആഴം കൂട്ടിയത്. അരയേക്കറോളം വിസ്തൃതിയിലുള്ള കുളത്തിന് നല്ല ആഴമുണ്ട്.

Read Also : കേരളത്തിന് രണ്ടാം വന്ദേഭാരത്, മംഗലാപുരം-എറണാകുളം റൂട്ടിലെന്ന് സൂചന

ഇവരുടെ വീട് കുളത്തിന് സമീപത്തു തന്നെയാണ്. മരിച്ച റിൻഷി ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ്. മറ്റ് രണ്ടുപേരും വിവാഹിതരാണ്. ഇവർ ഓണം അവധിക്കായി വീട്ടിൽ എത്തിയതായിരുന്നു.

അപകടത്തിന് പിന്നാലെ തന്നെ മൂവരെയും കരയ്ക്ക് എത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button