Latest NewsIndia

ഡല്‍ഹി കോണ്‍ഗ്രസില്‍ പോര് മുറുകുന്നു, ഷീല ദീക്ഷിതിന്റെ ഉത്തരവ് മരവിപ്പിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ ഷീല ദീക്ഷിതും പി.സി ചാക്കോയും തമ്മിലുള്ള അഭിപ്രായഭിന്ന വീണ്ടും മറനീക്കി പുറത്ത്. പാര്‍ട്ടിയുടെ 280 ബ്ലോക് കമ്മിറ്റികളും പിരിച്ചുവിട്ടുള്ള ഷീല ദീക്ഷിതിന്‍റെ തീരുമാനം ഡല്‍ഹിയുടെ ചുമതലയുള്ള പി.സി ചാക്കോ അസാധുവാക്കി. കമ്മിറ്റി പിരിച്ചുവിട്ട തീരുമാനം സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ് ചാക്കോ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ഷീല ദീക്ഷിതിനും അയച്ചുനല്‍കുകയും ചെയ്തു.

വെള്ളിയാഴ്ച ചാക്കോയും ഷീല ദീക്ഷിതും അടങ്ങുന്ന സംസ്ഥാന നേതൃത്വം രാഹുല്‍ ഗാന്ധിയെ കണ്ടിരുന്നു. അടുത്ത വര്‍ഷം ആദ്യം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി ഒന്നിച്ചുപ്രവര്‍ത്തിക്കാന്‍ കൂടിക്കാഴ്ചയില്‍ രാഹുല്‍ നേതാക്കളോട് ആവശ്യപ്പെടുകയും ചെയ്തു. ഈ യോഗം അവസാനിച്ച്‌ മണിക്കൂറുകള്‍ക്കുള്ളിലാണ് ഷീല ദീക്ഷിത് ബ്ലോക്ക് തല കമ്മിറ്റികള്‍ പിരിച്ചുവിട്ടത്. എന്നാൽ കമ്മിറ്റികള്‍ പിരിച്ചുവിടാന്‍ തീരുമാനമെടുത്തത് ഏകപക്ഷീയമായാണെന്നും ചാക്കോയോട് ആലോചിച്ചില്ലെന്നും ഷീല വിരുദ്ധ ഗ്രൂപ്പ് ആരോപിക്കുന്നു.

അജയ് മാക്കന്‍ ഡല്‍ഹി പിസിസി അധ്യക്ഷനായിരുന്നപ്പോള്‍ രൂപീകരിച്ചതാണ് ബ്ലോക് തല കമ്മിറ്റികള്‍. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പരാജയം കണ്ടെത്താന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഈ നീക്കം. എന്നാല്‍ ഈ തീരുമാനം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം നേതാക്കള്‍ സംഘടനാ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെയും ചാക്കോയും കണ്ടു.

നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി കമ്മിറ്റികള്‍ പിരിച്ചുവിടാന്‍ കഴിയില്ലെന്നും പുതിയ കമ്മിറ്റികള്‍ രൂപീകരിക്കാന്‍ കാലതാമസം ഉണ്ടാകുമെന്നുമാണ് നേതാക്കള്‍ ചാക്കോയേയും വേണുഗോപാലിനെയും അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button