KeralaLatest NewsNews

ഒരു കുടുംബത്തിലെ മൂന്നു പേരെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി

പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു എന്നാണ് പ്രാഥമിക സൂചന.

തിരുവനന്തപുരം: ഒരു കുടുംബത്തിലെ മൂന്നു പേരെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. വർക്കല വെട്ടൂര്‍ സ്വദേശി ശ്രീകുമാര്‍ , ഭാര്യ മിനി , മകള്‍ അനന്തലക്ഷ്മി എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ മൂന്നോടുകൂടി അയല്‍പക്കത്തുള്ളവര്‍ വീടിന്‍റെ മുകളിലത്തെ നിലയില്‍ തീപടര്‍ന്നത് കണ്ട് ഫയര്‍ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തി വീടിനുള്ളില്‍ കയറി തീയണക്കുകയും ചെയ്തു.

Read Also: വീടിനുള്ളില്‍ വീട്ടമ്മയെ പൊള്ളലേറ്റു മരിച്ചനിലയില്‍ കണ്ടെത്തി

ശ്രീകുമാറിന്‍റെ മൃതദേഹം കുളിമുറിയിലും അനന്തലക്ഷ്മിയുടെയും മിനിയുടെയും മൃതദേഹങ്ങള്‍ മുറിക്കുള്ളിലുമാണ് കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ടത്. ശ്രീകുമാര്‍ എംഇഎസ് കോണ്‍ട്രാക്ടറാണ്. ഗവേഷക വിദ്യാര്‍ഥിയാണ് അനന്തലക്ഷ്മി. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക വിവരം. ഇവര്‍ക്ക് കടബാധ്യതകള്‍ ഉണ്ടായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു എന്നാണ് പ്രാഥമിക സൂചന.

shortlink

Post Your Comments


Back to top button