KeralaLatest NewsNews

ലൈഫ് മിഷന്‍: ഫ്ളാറ്റിന്റെ ബലപരിശോധന നടത്താന്‍ വിജിലന്‍സും സി ബി ഐയും

ലൈഫ് മിഷൻ പദ്ധതിയിലെ കമ്മിഷന്‍ ഇടപാടിന്റെ രേഖകള്‍ വിജിലന്‍സ് കണ്ടെടുത്തു.

തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ വിവാദങ്ങൾക്ക് ആക്കം കുട്ടിയ വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്ളാറ്റിന്റെ ബലപരിശോധന നടത്താന്‍ വിജിലന്‍സ്. ഇതിനായി ഉടന്‍ പൊതുമരാമത്ത് വകുപ്പിന് കത്ത് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. അന്വേഷണത്തിന്റെ ഭാഗമയാണ് ബലപരിശോധന നടത്തുന്നത്. വിജിലന്‍സിന് തൊട്ടുപിന്നാലെ സി ബി ഐയും ഫ്ളാറ്റിന്റെ ബലം പരിശോധിക്കുമെന്നാണ് അറിയുന്നത്. പദ്ധതിയിലെ ക്രമക്കേടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ബലപരിശോധന നടത്താന്‍ വിജിലന്‍സ് തീരുമാനിച്ചത്.

അതേസമയം ലൈഫ് മിഷൻ പദ്ധതിയിലെ കമ്മിഷന്‍ ഇടപാടിന്റെ രേഖകള്‍ വിജിലന്‍സ് കണ്ടെടുത്തു. സന്ദീപ് നായര്‍, സരിത്, സന്തോഷ് ഈപ്പന്‍ എന്നിവരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോഴാണ് രേഖകള്‍ ലഭിച്ചത്. യൂണിടാക് ഡയറക്ടര്‍ സന്തോഷ് ഈപ്പനെ ചോദ്യം ചെയ്തിലൂടെ കമ്മിഷന്‍ ഇടപാടിന്റെ സ്ഥിരീകരണവും ലഭിച്ചു. എന്നാല്‍ സ്വപ്നുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ല.

സ്വപ്നയെയും സന്ദീപിനെയും ചോദ്യം ചെയ്യുന്നതിനായി വിജിലന്‍സ് ഉടന്‍ കൊച്ചി എന്‍ ഐ. എ കോടതിയെ സമീപിക്കും. കരാറുണ്ടാക്കിയതിന്റെ തൊട്ടടുത്ത ദിവസം യു എ ഇ കോണ്‍സുലേറ്റിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് യൂണിടാക്കിന്റെ അക്കൗണ്ടിലേക്ക് 7.5 കോടി രൂപ കൈമാറിയതിന്റെ രേഖകള്‍ ലഭിച്ചു. തുടര്‍ന്ന് യൂണിടാക്കിന്റെ അക്കൗണ്ടില്‍ നിന്ന് സന്ദീപ് നായരുടെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് 4.20 കോടി രൂപ നല്‍കി. ഇതില്‍ നിന്ന് 3.60 കോടി രൂപ പിന്‍വലിച്ചതിന്റെ രേഖകളും ലഭിച്ചു. ഈ തുക ഡോളാറായും രൂപയായും കോണ്‍സുലേറ്റ് ജീവനക്കാരനും ഈജിപ്ത് സ്വദേശിയുമായ ഖാലിദിന് കൈമാറിയതായി സ്വപ്ന അറിയിച്ചിരുന്നെന്ന് സന്തോഷ് ഈപ്പന്‍ വിജിലന്‍സിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

Read Also: സ്വർണ്ണക്കടത്ത് കേസ്; തെളിവ് നൽകിയില്ലെങ്കിൽ പ്രതികൾക്ക് ജാമ്യം നൽകും: കോടതി

യൂണിടാക്ക് നല്‍കിയ തുകയില്‍ 60 ലക്ഷം രൂപ സന്ദീപ്, സരിത്, സ്വപ്ന എന്നിവര്‍ വീതിച്ചെടുത്തതായും മൊഴിയുണ്ട്. അതേസമയം, യൂണിടാക്കിലെ മുന്‍ ജീവനക്കാരന്‍ യദു സുരേന്ദ്രന് ആറ് ലക്ഷം രൂപ നല്‍കാമെന്ന് സ്വപ്നയും സംഘവും പറഞ്ഞിരുന്നെങ്കിലും അത് നല്‍കിയിരുന്നില്ലെന്ന് യദു വിജിലന്‍സിനോട് വ്യക്തമാക്കി.ഖാലിദിന് നല്‍കിയ തുകയിലെ ഇന്ത്യന്‍ രൂപ ഒരു മണി എക്സ്‌ചേഞ്ച് സ്ഥാപനത്തിന്റെ സഹായത്തോടെ ഡോളറാക്കി മാറ്റിയിരുന്നുവെന്നും വിജിലന്‍സ് സ്ഥിരീകരിച്ചു. ഇത് ദുബായിലെത്തിച്ച്‌ കോണ്‍സല്‍ ജനറലിന് നല്‍കിയെന്ന് സ്വപ്ന പറഞ്ഞിരുന്നതായും സന്തോഷ് ഈപ്പന്‍ മൊഴിനല്‍കി. ഒമാന്‍ വഴി ദുബായില്‍ എത്തിയാണ് സ്വപ്ന പണം കൈമാറ്റം നടത്തിയത്.

shortlink

Related Articles

Post Your Comments


Back to top button