KeralaLatest News

പതിനാറുകാരന്‍ പിതാവിന്റെ കുത്തേറ്റു മരിച്ചു: സംഭവം അമ്മയെ മര്‍ദ്ദിക്കുന്നത് തടയുന്നതിനിടെ

കൊട്ടിയം: മാതാവിനെ മര്‍ദ്ദിക്കുന്നത് തടഞ്ഞ പതിനാറുകാരന്‍ പിതാവിന്‍റെ കുത്തേറ്റ് മരിച്ചു. ഇരവിപുരം സ്‌നേഹ ധാരാ നഗര്‍ 182ല്‍ വാടകയ്ക്ക് താമസിക്കുന്ന നിസാമിന്റെയും നജ്മത്തിന്‍റേയും മകനായ മുനീര്‍ ആണ് മരിച്ചത്. പിതാവിന്‍റെ കുത്തേറ്റ മുനീര്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പ്രതിയായ നസീം (45) ഇപ്പോള്‍ ജയിലിലാണ്.

കഴിഞ്ഞ മാസം 21-നാണ് മുനീറിന് കുത്തേറ്റത്. സംഭവ ദിവസം വൈകിട്ട് മൂന്നു മണിയോടെ മദ്യപിച്ച് വീട്ടിലെത്തിയ നിസാം ഭാര്യ നജ്മത്തിനെ മര്‍ദ്ദിക്കുകയായിരുന്നു. ഇതു കണ്ട മുനീര്‍ പിതാവിനെ തടയാന്‍ ശ്രമിച്ചു. ഇതില്‍ അരിശം പൂണ്ട നിസാം അടുത്തു കിടന്ന ബിയര്‍ കുപ്പിയെടുത്ത് പോസ്റ്റിലിടിച്ച്‌ പൊട്ടിച്ച ശേഷം മുനീറിന്റെ കാലിലേക്ക് കുത്തി കയറ്റുകയായിരുന്നു. കാലിലെ ഞരന്പ് മുറിഞ്ഞ് ചോര വാര്‍ന്ന നിലയില്‍ കിടന്ന മുനീറിനെ നാട്ടുകാര്‍ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം മുനീറിന്റെ ഒരു കാല്‍ മുറിച്ചുമാറ്റിയിരുന്നു.

പ്രതി നിസാമിനെ സംഭവ ദിവസം തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഇയാള്‍ക്കു മേല്‍ കുലക്കുറ്റം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. മുനീറിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കായംകുളം തെരുവില്‍ ജമാഅത്തില്‍ കബറടക്കി.വഞ്ചി കോവിലിലുള്ള  ടൂ വീലര്‍ വര്‍ക് ഷോപ്പിലെ ട്രെയിനിയായിരുന്നു മുനീര്‍. സഹോദരന്‍: സെയ്ദ് മുഹമ്മദ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button