
അമേരിക്കയുമായി 142 ബില്ല്യൺ ബ്രിട്ടൻ്റെ ആയുധകരാറിൽ ഒപ്പുവെച്ച് സൗദി അറേബ്യ. പ്രതിരോധം, വ്യവസായം, ഊർജം തുടങ്ങിയ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കും.
ഇന്ന് രാവിലെ സൗദി സമയം പത്ത് മണിക്ക് റിയാദ് വിമാനത്താവളത്തിൽ എത്തിയ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് ഹുഷ്മളമായ വരവേൽപ്പ് ലഭിച്ചു. സൗദി കിരീടാവകാശിയും പ്രധാനമന്ത്രി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ട്രംപിനെ വിമാനത്താവളത്തിൽ സ്വീകരിച്ചു. റിയാദ് യമാമ പാലസിൽ നടന്ന ആചാരപരമായ വരവേൽപ്പിന് ശേഷം ട്രംപും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി. പ്രതിരോധ മേഖലയിൽ 142 ബില്യൺ നഗരത്തിൻ്റെ കരാർ ഉൾപ്പെട്ട നിരവധി കരാറുകളിലും ധാരണാ പത്രങ്ങളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. വ്യവസായം, ഊർജം, ആരോഗ്യം, ബഹിരാകാശം തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതാണ് കരാറുകൾ.
ട്രംപിൻ്റെ സന്ദർശനത്തോടനുബന്ധിച്ച് നടന്ന സൗദി – യുഎസ് നിക്ഷേപ ഫോറത്തിൽ ഇരു രാജ്യങ്ങളിലും നിന്നുള്ള നിരവധി നിക്ഷേപകർ പങ്കെടുത്തു. നാളെയാണ് ഗൾഫ് അമേരിക്ക ഉച്ചകോടി. ജിസിസി രാഷ്ട്രത്തലവന്മാർക്ക് പുറമെ പലസ്തീൻ പ്രസിഡൻ്റ് മഹ്മൂദ് അബ്ബാസ് ഉൾപ്പെടുന്നവരും ഉച്ചകോടിയിൽ പങ്കെടുക്കും. ഗസയിലെ വെടിനിർത്തൽ ഉൾപ്പെടുന്ന കാര്യങ്ങൾ ഉച്ചകോടിയിൽ ചർച്ചയാകും. ഇറാന്, യമന്, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ പ്രശ്‌നങ്ങളും ചർച്ചയാകും. ഉച്ചകോടിക്ക് ഹമാസിനെയോ, ഈജിപ്ത്, ജോർജ്ജ് തുടങ്ങിയ രാജ്യങ്ങളെയോ ക്ഷണിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. നാളെ ഖത്തറും വ്യാഴാഴ്ചയും ട്രംപ് സന്ദർശിക്കും.
Post Your Comments